Showing posts with label Short Story. Show all posts
Showing posts with label Short Story. Show all posts

Saturday, February 20, 2010

ലഹരിയിലേക്ക് ഒരു യാത്ര

ലഹരിയിലേക്ക് ഒരു യാത്ര

ദിവസേന പോലെ അന്നും ആ ബാലന്‍ റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്‍. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്‍. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്‍. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.

അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :

കുട്ടന്‍ വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരാം.

അമ്മൂമയോട് ചോദിച്ചിട്ട് ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മൂമയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന്‍ ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വായനശാല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു - ഇതാ ഖാദര്‍ എത്തി, നിങ്ങള്ക്ക് വന്നു പുസ്തകം മാറ്റാം.

പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന്‍ ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.

വീഴാറായ ഒരു ബെന്ച്ചും ഒരു കൊച്ചു മേശയും ഏതാനും പുസ്തകങ്ങള്‍ തിക്കി നിറച്ച ഏതാനും അലമാരകളും ആയിരുന്നു അവിടത്തെ കാഴ്ചകള്‍. ഓ , കുട്ടന്‍ വന്നുവോ? തടിച്ച രജിസ്റ്റര്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി ഖാദര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഏത് പുസ്തകം വേണമെങ്കിലും കുട്ടന്‍ എടുത്തു വായിച്ചോള്ളൂ, ഖാദര്‍ പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന കുട്ടിയെ കണ്ടു ഖാദര്‍ പറഞ്ഞു - അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ തരാം. വീഴാറായ വാതിലുള്ള ഒരു അലമാര തുറന്നു ഒരു തടിച്ച പുസ്തകം എടുത്തു രജിസ്റ്റര്‍ ചെയ്തു ഖാദര്‍ കുട്ടിക്ക് കൊടുത്തിട്ട് പറഞ്ഞു - കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയാണ് - ഇതു കൊണ്ടു പോയി വായിച്ചു നോക്കൂ. നല്ല പുസ്തകമാണ്. ഇതു കഴിഞ്ഞാല്‍ വേറെ തരാം.

എന്തോ വലിയ നിധിക്കിട്ടിയപോലെ അടര്‍ന്നു വീഴാറായ ചവിട്ടുപടികളിലൂടെ തിരക്കിട്ട് വീടിലെക്കൊടിയ ആ ബാലന്‍ അന്ന് അറിഞ്ഞിരുന്നില്ല അത് ഖാദര്‍ ആ ബാലനില്‍ കുത്തി വച്ച വളരെ വലിയ ഒരു ലഹരിയാണ് എന്ന്.

രമേഷ് മേനോന്‍

യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....


യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

നേരം ഏകദേശം ഒരു ഏഴ് മണി കഴിഞ്ഞിരിക്കും. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു, ഉമ്മറത്തെ വലിയ മാവിന്മേല്‍ പക്ഷികളും, ദേശാടനം നടത്താന്‍ ഇറങ്ങിയ കുറച്ചു കൊക്കുകളും തമ്മില്‍ രാത്രിയിലെ വാസ്സത്തിനുള്ള ഇടത്തിനു വേണ്ടി മത്സ്സരിക്കുന്നു. ഉമ്മറത്ത്‌ ചെറിയ വെളിച്ചത്തില്‍ ഇരുന്നു പുസ്തകത്തിലെ പാഠങ്ങള്‍ പടിച്ചുകൊണ്ടിരിക്കയായിരുന്നു ആ കൊച്ചു കുട്ടി.


എന്നത്തേയും പോലെ അമ്മൂമയും കൂട്ടിനുണ്ട്. അപ്പോള്‍ മുന്‍വശത്തെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. ആരാ മോനേ അത്, ഒന്നു എണീറ്റ്‌ നോക്കൂ? കുട്ടി ഉത്തരം പറയുന്നതിന് മുന്പേ ആ പാട്ടിന്റെ വരികള്‍ വീടിലേക്ക്‌ ഒഴുകിയെത്തി. യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....അപ്പോള്‍ ഇന്നും വേലായുധന്‍ നല്ല ഫിറ്റില്‍ ആണ് വരവ് അമ്മൂമ്മ പറഞ്ഞു.

ഏതാനും നിമിഷങ്ങള്‍ക്കകം പടോന്നൊരു ശബ്ദം കേട്ടു കുട്ടി എന്നീട്ട് നോക്കി. അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈക്കീട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ള്ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോടരികിലുള്ള വഴിവിളക്ക് കത്താന്‍ വേണ്ടി കത്തുകയാണോ എന്ന രീതിയില്‍ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മനപാടമാണ് എത്ര ഫിട്ടായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു രണ്ടു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്ക്ക് കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എമ്മ്ജിആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. ആ കുട്ടികളോടൊപ്പം തന്റെ ഉള്ളിലെ വേദന മറക്കാനുള്ള ശ്രമത്തിലായിരുന്നു ആ സാധു. കുട്ടിക്കാലത്ത് എപ്പോളോ തമിള്‍നാട്ടിലെ ഏതോ ഗ്രമ്മത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.നാട്ടില്‍ തിരിച്ചെത്തി യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോക്കുനതിനു മുന്പുള്ള ദിനചര്യ.

രാവന്തിയോളം രണ്ടു പേരും ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്ക്കു എല്ലമെല്ലയിരുന്നു ആ കുടുംബം. അതിലും വലുതായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ സമ പ്രയക്കരയിരുന്നു ആ വീടിലെ കുട്ടികളും . വീണിടത്ത് നിന്നു പതുക്കെ പതുക്കെ എണീറ്റ് ആ വീടിന്റെ ഉമ്മറത്തേക്ക് അയാള്‍ നടന്നു നീങ്ങി. വേലായുധനും ഭാര്യയും ആ വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു.


കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു ആ അമൂമ്മ പറഞ്ഞു, എന്താ വേലായുധ ഇതു? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക്‌ ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ വേറെ ആരാ ഉള്ളത്........ആടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക്‌ പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു.

സര്ര്‍പ്പക്കവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇതു.
എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍
- അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴെഴ്ക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... എന്നുള്ള കരച്ചില്‍... അപ്പോള്‍ മുഴങ്ങി കേട്ട ശബ്ദം ഇതായിരുന്നു - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുരണ്ങുന്ന നിശ്ശബ്ദത....പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടയിക്കുമായി ആ കുട്ടികളും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.

രമേഷ് മേനോന്‍

Tuesday, January 5, 2010

Short Story - Kindness repays by JOANNA GISELDA SHERLIN


Short Story - Kindness repays by JOANNA GISELDA SHERLIN

Once upon a time, there was a boy named Jack. He was kind. He loved animals very much. He longed to have a puppy. However, his mother was against the idea.
One day on his way back from school, he could hear the barking of some dogs. He stopped and he listened carefully. Oh! He could hear the moaning of a dog, in pain. He walked closer. Alas! He saw a puppy surrounded by some bully dogs. Jack was sorry for the puppy. He immediately chased all the other dogs and took the puppy in his arms. Jack examined the puppy carefully. There were some cuts and bruises all over its body and it was bleeding. Jack opened his water- bottle, cleaned all the wounds and decided to take it home. However, Jack knew that his mom would never allow him to have a puppy at home. He immediately prayed to Jesus to change his mom’s mind.

Jack went home with the puppy in his hand. He called out, “Mom! Mom! I have brought something for you. Please come out,” Jack waited for sometime. His mom came out. She was angry to see Jack with the puppy in his hand. “’ What is this Jack?’’ his mom shouted. Oh! Mom, please let me keep this puppy with me. I promise to take care of it and I will see that it will not disturb you. Jack looked eagerly at his mom. His mother thought for sometime and with a smile on her face she said, ‘’ Alright Jack, you can keep it’’. Jack jumped with joy. Oh mom, I love you so much. He hugged and kissed her.

Jack kept his school bag aside, took the puppy, gave it a bath, and applied some ointment on the wounds. The puppy started licking Jack. He was very happy. He patted the puppy and kept it on his lap. Jack decided to name it Bruno. Jack and Bruno became good friends. They both went for a walk in the morning, and played in the evenings. Bruno was always behind Jack. As promised to his mom, he took good care of Bruno. Everyday evening Bruno eagerly waited at the gate for his friend, Jack to come back from school.

It was a rainy day. It was raining heavily and the wind was blowing harder and harder. Bruno waited patiently for Jack to return from school. However, Jack did not turn up. Bruno ran inside the house, barked at Jack’s mom, and ran to the gate. He sat down in the rain and started moaning. After sometime, Bruno ran outside the gate in search of Jack. He barked louder and louder and ran here and there.
After sometime, Bruno heard somebody calling his name. He listened carefully. He recognized the voice. It was his little master’s voice. Bruno was very happy. He barked louder and ran towards Jack. He saw Jack in a pit, unable to move. Bruno barked and circled round the pit. He was so sorry that he was unable to help Jack.

Bruno thought for sometime, and ran back home. He pulled Jack’s mom and started to run. She understood that something was serious and followed Bruno and soon reached a pit. Bruno looked inside and barked louder. Jack’s mom looked inside too. She could see Jack in a very bad position. She was terrified. She said, “Jack, just hold on. I will help you out”. She shouted for help. People ran to her help. They rescued Jack out of the pit. Bruno licked Jack. Jack’s mom kissed him.

Jack’s mom, with tears in her eyes, picked up Bruno, and hugged and kissed him. She said, “Bruno, thank you for saving my son’s life. I am extremely sorry for not taking care of you. I love you a lot. Now you have become a member of our family”. Bruno was very happy. He licked mom and ran about wagging his tail. Jack was very happy for Bruno for winning mom’s heart.

MORAL: Be kind to others so that you can be rewarded.

Short Story written by:

JOANNA GISELDA SHERLIN
14 YRS
IX GRADE
CASTLETOWN HIGH SCHOOL
HYDERABAD

Wednesday, December 23, 2009

Shorty Story - THE TRUE SPIRIT OFCHRISTMAS by JOANNA GISELDA SHERLIN


Shorty Story - THE TRUE SPIRIT OFCHRISTMAS by JOANNA GISELDA SHERLIN

My story is about Sanju, who spent his money wisely fulfilling
the true spirit of Christmas.

What would you do if you find money in your "Piggy Bank?"
especially near Christmas Time? We would surely go to the nearby shop
perhaps to purchase gifts for our loved ones, and decorations for our home.

Well, it was Christmas Eve, and Sanju was very happy. He had opened his Piggy Bank
and counted the money. Finding Rs. 500. Oh how Sanju jumped with joy.

Sanju wanted to buy greeting cards to give to his family, friends and teachers.
He wanted also things to decorate his house. Sanju put on his best clothes,
and with a whistle strolled to the market place. What a wonderful sight it was
all the shops decorated with Christmas trees, colourful lights; and there
standing is Santa Clause in front of the shops.

Sanju was very excited, walked into a shop and started selecting
the cards, then he heard suddenly a feeble voice.

“My dear child,” Sanju turned back, and he saw an old man with curious eyes.
Sanju smiled at the man. The man continued, “My dear son, my grand child
is very sick and the doctor has prescribed medicines and I don’t have money
to buy it. Please give me money to buy the medicines.” The man started crying
bitterly. Sanju was moved. He looked at the cards and at the man’s eager eyes.

Sanju now determined to help the man by taking the prescription and walking
to the medical shop. He obtained the medicines, going then with the man to his
house. They reached a hut, Sanju saw the man’s grandson, sick in bed, wearing
shabby clothes. Sanju gave the medicine to the boy, and the man thanked Sanju
for helping him.

Sanju walked out of the house proudly and with a smile on his face for
making use of the money for a good cause.

MORAL: The true spirit of Christmas is to help others who are really in need.

Short story written by:

JOANNA GISELDA SHERLIN
14 YRS
IX GRADE
CASTLETOWN HIGH SCHOOL
HYDERABAD

Tuesday, December 22, 2009

Short Story by Ashwin S Nair - The Naughty Elephant


Short Story by Ashwin S Nair - The Naughty Elephant

Once upon a time there lived a small kingdom of monkeys.The kings name was Mojo.
They lived happily with all the food and peace.After two months a big trouble has occured.

All the food bacame scare.Mojo asked his minister to find out the reason.The minister searched everywhere but but didnot find a reason.

After a few days minister recieved an information.Something huge was stealing the food.The king worked out a strategy.In the midnight behind the bush,near the banana tree Mojo and his minister were hiding.After five minutes a huge elephant appeared in front of them.He ate every single banana on that tree.When his stomach was full he was fleeing away.

Next day Mojo aanounced everything to his kingdom.The king was very confused.If he didnt take an action it would be like "going to the dogs".Suddenly he got an idea.He had some friends.An ant,a bee and a frog.All together made a strategy.

At the midnight when elephant came to steal the bananas,the ant bit him.The elephant ran .Suddenly the bee stung on his eyes.He ran blindly towards a cliff.The frog was under the cliff croaking!Hearing this the elephant thought that it is a pond and jumped to the cliff and fell down.He was badly hurt.From then on he never stole anything.Mojo was happy.He thanked his friends.

ASHWIN S NAIR, 10 YRS,
SANDEEPANI VIDHYA NIKETHAN THRISSUR, KERALA

Shorty story by Akshay Iyer - Tree of Life



Shorty story by Akshay Iyer - Tree of Life

He couldn't believe that he was going to be a father. Swati had called him as soon as she had got the report. Positive... it was incredible! For seven years, they'd tried for a baby. Then, they gave up trying. Now, after a decade of hopelessness, the miracle had happened! He had to get her a gift. A diamond pendant? No, a rock seemed so cold. A bouquet of red roses? That was so trite! As he waited for the light turn to green, he spotted the nursery by the road. The line-up of green plants nodded to him. It was a moment of epiphany!

He went home with a sapling of a gulmohar tree. Swati loved it. Since it would soon get too big to pot, she found it a patch of good earth just below their balcony and planted it there. Over the next nine months, it grew along with the baby. Then, Shantanu tumbled into their lives. He brought with him chaos and cries, yet they cherished him and their tree, that was now within handshaking distance.

Five years later, they lost Shantanu. Who would have suspected that a lingering fever would turn out to be meningitis? It was only after he was gone that both Swati and he blamed each other and themselves for not taking him to the doctor sooner. Neither said a word though, only retreated into a world of their own that was cold, silent and seething with unvoiced feelings.

The tree continued to grow. Its slender branches reminded him of his son's outstretched arms. Its rain-spotted leaves of his tears. It's bright blooms of his workbooks splattered with paint. Suddenly, he could not bear it anymore. It's easy to plant a tree but really difficult to cut it down. But he managed to get special permission and one day left for work expecting it to be gone by the time he returned home.

The call late in the afternoon took him by surprise. It was Swati crying hysterically. She'd returned from a shopping spree to see a stranger hacking at her tree. "He's already cut off his head," she wailed. He quietly explained to her that it had been his decision. Her distress turned into icy rage, "How dare you? I've lost one child, now you're taking another one away from me too." He realised his mistake then. The tree that for him was a painful reminder of a child lost, was her consolation. He'd moved away from her when needed him the most. Only the tree had stood steadfast, gently swaying to the rhythm of sweet memories.

Their tree was gone but its loss had opened his eyes to what he was in danger of losing. That night, they didn't sleep on opposite sides of the bed. They stayed up, talking about their baby. By the time the sun rose, the seeds of a new beginning had been sown. That evening, on his way back from work, he stopped to buy his wife a gift. It was a gulmohar sapling. They planted it at the exact spot where the other one had stood. And together, they waited for it to grow.

Writer: Akshay Iyer
Class: XI
Age: 17
Location: Mumbai, India

Wednesday, September 23, 2009

Short Story - Save Earth,Save Energy - September 209

Short Story - Save Earth,Save Energy - September 209





To see the creative works of Amumathy, please click on the link Amsumathy Anilkumar.

Your comments are precious for these little children. Please encourage them with a few words of guidance and motivation by commenting here.

Wednesday, July 22, 2009

Short Story - If the class room becomes alive by Ritwik R Anand - July 2009



To see the creative works of Riwik R Anand, please visit:

http://talentshare.blogspot.com/search/label/Ritwik%20R%20Anand

Your comments are precious for this little children. Please encourage them with a few words of guidance and motivation by commenting here.